ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സർ മേയർ തെരഞ്ഞെടുപ്പിൽ മന്ത്രി നവജ്യോത് സിദ്ദുവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് 15 കോൺഗ്രസ് കൗൺസിലർമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
സംഭവത്തെക്കുറിച്ച് പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ജാഖർ വിശദീകരണം ആവശ്യപ്പെട്ടു.
സിദ്ദുവിന്റെ മണ്ഡലമായ അമൃത്സർ ഈസ്റ്റിൽനിന്നുള്ള കൗൺസിലർമാരാണു വോട്ടെടുപ്പ് ബഹിഷ്കരിച്ചത്.
സംഭവത്തെക്കുറിച്ച് പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ജാഖർ വിശദീകരണം ആവശ്യപ്പെട്ടു.
സിദ്ദുവിന്റെ മണ്ഡലമായ അമൃത്സർ ഈസ്റ്റിൽനിന്നുള്ള കൗൺസിലർമാരാണു വോട്ടെടുപ്പ് ബഹിഷ്കരിച്ചത്.