ഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ വെടിവയ്പിൽ അറുപത്തിയഞ്ചുകാരി കൊല്ലപ്പെട്ടുവെന്നാരോപിച്ച് പാക്കിസ്ഥാൻ ഇന്നലെ ഇന്ത്യയുടെ ആക്ടിംഗ് ഡെപ്യൂട്ടി ഹൈകമ്മീഷറെ വിളിച്ചുവരുത്തി.
വ്യാഴാഴ്ച പീർ ഖാന ഗ്രാമത്തിൽ നടന്ന ഇന്ത്യ നടത്തിയ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടുവെന്നാണു പാക്കിസ്ഥാന്റെ ആരോപണം. 2017ൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ച് 1900 തവണ ആക്രമണം നടത്തിയെന്നും പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസിലെ ഡയറക്ടർ ജനറൽ (സൗത്ത് ഏഷ്യ ആൻഡ് സാർക്ക്) മുഹമ്മദ് ഫൈസൽ പറഞ്ഞു.
വ്യാഴാഴ്ച പീർ ഖാന ഗ്രാമത്തിൽ നടന്ന ഇന്ത്യ നടത്തിയ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടുവെന്നാണു പാക്കിസ്ഥാന്റെ ആരോപണം. 2017ൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ച് 1900 തവണ ആക്രമണം നടത്തിയെന്നും പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസിലെ ഡയറക്ടർ ജനറൽ (സൗത്ത് ഏഷ്യ ആൻഡ് സാർക്ക്) മുഹമ്മദ് ഫൈസൽ പറഞ്ഞു.