കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെപി ശർമ ഒലിയുടെ സിപിഎൻ-യുഎംഎല്ലും പ്രചണ്ഡയുടെ സിപിഎൻ-മാവോയിസ്റ്റുകളും ചേർന്നു രൂപീകരിച്ച ഇടതുമുന്നണി 116 സീറ്റ് നേടി. സിപിഎൻ-യുഎംഎലിനു തനിച്ച് 80സീറ്റുണ്ട്. മാവോയിസ്റ്റുകൾക്ക് 36സീറ്റും നേപ്പാളി കോൺഗ്രസിന് 23 സീറ്റും ലഭിച്ചു. മധേശി പാർട്ടികൾക്ക് 21സീറ്റുണ്ട്.
ഇടതുസഖ്യത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സർക്കാരിന് ശർമ ഒലി നേതൃത്വം നൽകും. പ്രവിശ്യാ തെരഞ്ഞെടുപ്പിലും ഇടതിനാണു മൂൻതൂക്കം.
ഇടതുസഖ്യത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സർക്കാരിന് ശർമ ഒലി നേതൃത്വം നൽകും. പ്രവിശ്യാ തെരഞ്ഞെടുപ്പിലും ഇടതിനാണു മൂൻതൂക്കം.