+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: അപലപിച്ച് മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ കോളജ് അധികൃതർ നടപടിയെടുത്തതായി മന്ത്രി ആർ. ബിന്ദു
കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: അപലപിച്ച് മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ കോളജ് അധികൃതർ നടപടിയെടുത്തതായി മന്ത്രി ആർ. ബിന്ദു. പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തിയായിരുന്നു അതെന്നും അവർ പറഞ്ഞു.

ഇൻക്ലൂസീവ് സമൂഹത്തെ പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്നു പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. ആ അവബോധമില്ലാതെ പോയത് അപലപനീയമാണ്. അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നത്.

പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണമെന്നും അവർ പറഞ്ഞു.
More in Latest News :