+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കായംകുളത്ത് നാട്ടുകാർ നോക്കിനിൽക്കെ പെൺകുട്ടി കുളത്തിൽ ചാടി മരിച്ചു

ആലപ്പുഴ: കായംകുളത്ത് ജനം നോക്കിനിൽക്കെ 17 വയസുള്ള പെൺകുട്ടി കുളത്തിൽ ചാടി മരിച്ചു. കൊപ്രപ്പുര സ്വദേശി വിഷ്ണുപ്രിയ ആണ് മരിച്ചത്.എരുവ ക്ഷേത്രത്തിന് സമീപത്
കായംകുളത്ത് നാട്ടുകാർ നോക്കിനിൽക്കെ പെൺകുട്ടി കുളത്തിൽ ചാടി മരിച്ചു
ആലപ്പുഴ: കായംകുളത്ത് ജനം നോക്കിനിൽക്കെ 17 വയസുള്ള പെൺകുട്ടി കുളത്തിൽ ചാടി മരിച്ചു. കൊപ്രപ്പുര സ്വദേശി വിഷ്ണുപ്രിയ ആണ് മരിച്ചത്.

എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിലേക്ക് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് പെൺകുട്ടി ചാടിയത്. സമീപത്തുണ്ടായിരുന്നവർ ചേർന്ന് വിഷ്ണുപ്രിയയെ ഉടനടി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എൽഎൽബി പഠനത്തിനായി അഡ്മിഷൻ എടുക്കാനിരിക്കവെയാണ് വിഷ്ണുപ്രിയ ജീവനൊടുക്കിയത്. പെൺകുട്ടി ജീവനൊടുക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
More in Latest News :