+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം വിജയിച്ചു

വിയന്ന: ഓസ്ട്രിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ മുന്നേറ്റം. കുടിയേറ്റ വിരുദ്ധരായ പീപ്പിൾസ് പാർട്ടി 31.6 ശതമാനം വോട്ടോടെ ഒന്നാമതായി. ഇവർ മന്ത്രി
ഓസ്ട്രിയയിൽ  തീവ്ര വലതുപക്ഷം വിജയിച്ചു
വിയന്ന: ഓസ്ട്രിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ മുന്നേറ്റം. കുടിയേറ്റ വിരുദ്ധരായ പീപ്പിൾസ് പാർട്ടി 31.6 ശതമാനം വോട്ടോടെ ഒന്നാമതായി. ഇവർ മന്ത്രിസഭ രൂപീകരിച്ചാൽ 31 വയസുള്ള വിദേശകാര്യമന്ത്രി സെബാസ്റ്റ്യൻ കുർസ് ചാൻസലർ (പ്രധാനമന്ത്രി) ആകും. ഏറ്റവും പ്രായംകുറഞ്ഞ യൂറോപ്യൻ ഭരണത്തലവനാകും അദ്ദേഹം.

ഇപ്പോഴത്തെ ഭരണസഖ്യത്തെ നയിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ 26.7 ശതമാനം വോട്ടോടെ മൂന്നാമതായി. ഫ്രീഡം പാർട്ടി 27.4 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.
യൗവനത്തിൽ നവനാസി ആയിരുന്ന ഹൈൻസ് ക്രിസ്റ്റ്യൻ സ്ട്രാക്കെ ആണ് ഫ്രീഡം പാർട്ടി യുടെ നേതാവ്. കുർസിന്‍റെ പാർട്ടിയുമായി സഖ്യത്തിനു തയാറാണെന്നു സ്ട്രാക്കെ പറഞ്ഞു.