ലാഹോർ: തക്കാളിവില റോക്കറ്റുപോലെ കുതിച്ചുയർന്നെങ്കിലും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തു പ്രതിസന്ധി പരിഹരിക്കില്ലെന്നു പാക്കിസ്ഥാൻ. ലാഹോർ അടക്കം പല സ്ഥലങ്ങളിലും കിലോയ്ക്ക് 300 പാക് രൂപയാണ് വില. ഇന്ത്യയിൽനിന്നുള്ള പച്ചക്കറി ഇറക്കുമതിയാണ് പാക് ആഭ്യന്തര മാർക്കറ്റിലെ കുറവു നികത്തിയിരുന്നത്. ഉറി ഭീകരാക്രമണത്തോടെ രാജ്യങ്ങൾ തമ്മിൽ ബന്ധം മോശമായി.
ഇന്ത്യയിൽനിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യില്ലെന്ന് ഭക്ഷ്യമന്ത്രി സിക്കന്തർ ഹയാത് ബൊസാൻ അറിയിച്ചു. തീരുമാനം രാജ്യത്തെ കർഷകർക്കു ഗുണകരമാണെന്ന് വ്യാപാരി വ്യവസായ സംഘടനകൾ പ്രതികരിച്ചു. ഏ താനും ദിവസങ്ങൾക്കം ബലൂചി സ്ഥാനിലെ വിളവെടുക്കുന്നതോ ടെ പ്രതിസന്ധി പരിഹരിക്കപ്പെ ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽനിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യില്ലെന്ന് ഭക്ഷ്യമന്ത്രി സിക്കന്തർ ഹയാത് ബൊസാൻ അറിയിച്ചു. തീരുമാനം രാജ്യത്തെ കർഷകർക്കു ഗുണകരമാണെന്ന് വ്യാപാരി വ്യവസായ സംഘടനകൾ പ്രതികരിച്ചു. ഏ താനും ദിവസങ്ങൾക്കം ബലൂചി സ്ഥാനിലെ വിളവെടുക്കുന്നതോ ടെ പ്രതിസന്ധി പരിഹരിക്കപ്പെ ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.