ചെന്നൈ: വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീ മരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമാണു ചെന്നൈയിലെ ആശുപത്രിയിൽ നാൽപ്പത്ത േഴുകാരിയുടെ മരണം.
ഒന്‍പതു തവണ ഇതേ ശസ്ത്രക്രിയയ്ക്കു വിധേയയായ തിരുവണ്ണാമലൈ സ്വദേശിനിയായ വളർമതിയാണ് മരണത്തിനു കീഴടങ്ങിയത്. അമിതവണ്ണം അലട്ടിയിരുന്ന വളര്‍മതിയുടെ ശരീരഭാരം 150 കിലോഗ്രാം ആയിരുന്നു.
ഇവരുടെ സഹോദരിയും മക്കളായ സതീഷ്കുമാർ, ശരണ്യ, സംഗീത എന്നിവരും വണ്ണം കുറയ്ക്കാനുള്ള ശസത്രക്രിയയ്ക്കു വിധേയരായിട്ടുണ്ട്.
വളര്‍മതിയുടെ മരണത്തിനു കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചു ബന്ധുക്കൾ പരാതി നല്കി.
ഒന്‍പതു തവണ ഇതേ ശസ്ത്രക്രിയയ്ക്കു വിധേയയായ തിരുവണ്ണാമലൈ സ്വദേശിനിയായ വളർമതിയാണ് മരണത്തിനു കീഴടങ്ങിയത്. അമിതവണ്ണം അലട്ടിയിരുന്ന വളര്‍മതിയുടെ ശരീരഭാരം 150 കിലോഗ്രാം ആയിരുന്നു.
ഇവരുടെ സഹോദരിയും മക്കളായ സതീഷ്കുമാർ, ശരണ്യ, സംഗീത എന്നിവരും വണ്ണം കുറയ്ക്കാനുള്ള ശസത്രക്രിയയ്ക്കു വിധേയരായിട്ടുണ്ട്.
വളര്‍മതിയുടെ മരണത്തിനു കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചു ബന്ധുക്കൾ പരാതി നല്കി.