ബംഗളൂരു: പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധത്തിൽ മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്ന കേന്ദ്രസർക്കാരിന്റെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ കീഴടങ്ങിയ രണ്ട് മുൻ മാവോയിസ്റ്റ് നേതാക്കൾ കേന്ദ്രസർക്കാരിന്റെ ആരോപണം തള്ളി.
ഗൗരി ലങ്കേഷുമായി മാവോയിസ്റ്റുകൾക്ക് വിരോധം ഉണ്ടാകേണ്ട സാഹചര്യമില്ലെന്ന് മുൻ മാവോയിസ്റ്റ് നേതാക്കളായ സിരിമന്നെ നാഗരാജും നൂർ ശ്രീധറും പറഞ്ഞു. കേന്ദ്രമന്ത്രി ശിവശങ്കർ പ്രസാദാണ് ലങ്കേഷ് വധത്തിനു പിന്നിൽ മാവോയിസ്റ്റുകളാണെന്ന് അഭിപ്രായപ്പെട്ടത്.
ഗൗരി ലങ്കേഷുമായി മാവോയിസ്റ്റുകൾക്ക് വിരോധം ഉണ്ടാകേണ്ട സാഹചര്യമില്ലെന്ന് മുൻ മാവോയിസ്റ്റ് നേതാക്കളായ സിരിമന്നെ നാഗരാജും നൂർ ശ്രീധറും പറഞ്ഞു. കേന്ദ്രമന്ത്രി ശിവശങ്കർ പ്രസാദാണ് ലങ്കേഷ് വധത്തിനു പിന്നിൽ മാവോയിസ്റ്റുകളാണെന്ന് അഭിപ്രായപ്പെട്ടത്.