ന്യൂഡൽഹി: അനധികൃത സ്വത്ത്സന്പാദനത്തിന്റെ പേരിൽ തനിക്കെതിരായ നാലു വർഷ തടവുശിക്ഷാ വിധിക്കെതിരേ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല സുപ്രീംകോടതിയിൽ നല്കിയ പുനഃപരിശോധനാ ഹർജി തള്ളി. ഓപ്പൺ കോർട്ടിലേക്ക് കേസ് മാറ്റണമെന്ന ഹർജിയും സുപ്രീംകോടതി നിരാകരിച്ചു. ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസ് അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയാണ് ശശികലയ്ക്കായി ഹാജരായത്.
മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയാണ് ശശികലയ്ക്കായി ഹാജരായത്.