കോൽക്കത്ത: ബ്ലൂവെയ്ൽ ഗെയിം രാജ്യത്ത് ഒരാളുടെകൂടി ജീവനെടുത്തു. പശ്ചിമബംഗാളിലെ കിഴക്കൻ മിഡ്നാപുരിലാണ് ഗെയിം കളിച്ച പത്താം ക്ലാസുകാരൻ ജീവനൊടുക്കിയത്. അങ്കൻ ദേ (15) ആണ് ഗെയിമിന്റെ കൊലവിളിക്കിരയായത്.
ശനിയാഴ്ച രാത്രി കുളിക്കാൻ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കുളിമുറിക്കു പുറത്തേക്കു കാണാത്തതിനേത്തുടർന്ന് പ്രതികരണമില്ലാതെ വന്ന തോടെ ബന്ധുക്കൾ വാതിലിൽ മുട്ടിവിളിച്ചു. വിളി കേൾക്കാഞ്ഞതിനേത്തുടർന്ന് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് അങ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. പിന്നീട് സുഹൃത്താണ് അങ്കൻ ബ്ലൂവെയ്ൽ ഗെയിം കളിച്ചിരുന്നുവെന്നു വീട്ടുകാരെ അറി യിച്ചത്.
ശനിയാഴ്ച രാത്രി കുളിക്കാൻ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കുളിമുറിക്കു പുറത്തേക്കു കാണാത്തതിനേത്തുടർന്ന് പ്രതികരണമില്ലാതെ വന്ന തോടെ ബന്ധുക്കൾ വാതിലിൽ മുട്ടിവിളിച്ചു. വിളി കേൾക്കാഞ്ഞതിനേത്തുടർന്ന് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് അങ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. പിന്നീട് സുഹൃത്താണ് അങ്കൻ ബ്ലൂവെയ്ൽ ഗെയിം കളിച്ചിരുന്നുവെന്നു വീട്ടുകാരെ അറി യിച്ചത്.