ഇസ്ലാമാബാദ്: രണ്ടു ദിവത്തിനിടെ രണ്ടാം തവണ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെ.പി. സിംഗിനെ പാക്കിസ്ഥാൻ വിളിച്ചു വരുത്തി. നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ വെടിവയ്പിൽ തങ്ങളുടെ രണ്ടു പൗരന്മാർ കൊലപ്പെട്ടതിലുള്ള പ്രതിഷേധം ജെ.പി. സിംഗിനെ പാക്കിസ്ഥാൻ അറിയിച്ചു.