+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്യാട്ട് നിരപ്പ് പള്ളിയുടെ കേസിലും വിധി ബാധകമെന്നു സുപ്രീംകോടതി

ന്യൂഡൽഹി: എറണാകുളം ജില്ലയിലെ കണ്യാട്ട് നിരപ്പ് പള്ളിയുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസിൽ കോലഞ്ചേരി പള്ളി തർക്കവുമായി ബന്ധപ്പെട്ട വിധി ബാധകമാണെ
കണ്യാട്ട് നിരപ്പ് പള്ളിയുടെ കേസിലും വിധി ബാധകമെന്നു സുപ്രീംകോടതി
ന്യൂഡൽഹി: എറണാകുളം ജില്ലയിലെ കണ്യാട്ട് നിരപ്പ് പള്ളിയുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസിൽ കോലഞ്ചേരി പള്ളി തർക്കവുമായി ബന്ധപ്പെട്ട വിധി ബാധകമാണെന്നു സുപ്രീം കോടതി. 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം തന്നെ പള്ളിയുടെ ഭരണവും നടത്തണമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ആവർത്തിച്ച് വ്യക്തമാക്കി. ഓർത്തഡോക്സ് സഭയ്ക്കെതിരേ യുളള ഹൈക്കോടതി വിധിയും റദ്ദാക്കി.

മലങ്കര സഭാ ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട വികാരിക്കു മുന്നിൽ കുന്പസരിക്കുന്നവർക്ക് മാത്രമേ ഇടവകയിൽ വോട്ടവകാശം നൽകിയിരുന്നുള്ളു. എന്നാൽ, തങ്ങളുടെ വികാരിക്കു മുന്നിൽ മാത്രമേ കുന്പസരിക്കുകയുള്ളുവെന്നും ഇത് അംഗീകരിക്കണമെന്നുമായിരുന്നു യാക്കോബായ സഭയുടെ ആവശ്യം.