ലഖിസായി: ബിഹാറിലെ ലഖോചാക് ഗ്രാമത്തിൽ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം ട്രെയിനിൽനിന്നു പെൺകുട്ടിയെ വലിച്ചെറിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബിഹാർ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു.
വെള്ളിയാഴ്ച രാത്രി പ്രാഥമിക ആവശ്യത്തിനായി വീടിനു വെളിയിൽ ഇറങ്ങിയ 16 വയസുകാരിയെ ആറു പേർ ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കി ഭൻസിപുർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവരുകയും പിന്നീടു ട്രെയിനിൽ കയറ്റുകയുമായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ കിയൂൾ സ്റ്റേഷനു സമീപമെത്തിയപ്പോൾ ഇവർ പെൺകുട്ടിയെ വലിച്ചെറിഞ്ഞു. ശനിയാഴ്ച പുലർച്ചെ ബന്ധുക്കളാണ് റെയിൽവേ ട്രാക്കിൽ കിടന്ന കുട്ടിയെ സദർ ആശുപത്രിയിലെത്തിച്ചത്. പിന്നീടു മെഡിക്കൽ കോളജിലേക്കു മാറ്റി.
വെള്ളിയാഴ്ച രാത്രി പ്രാഥമിക ആവശ്യത്തിനായി വീടിനു വെളിയിൽ ഇറങ്ങിയ 16 വയസുകാരിയെ ആറു പേർ ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കി ഭൻസിപുർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവരുകയും പിന്നീടു ട്രെയിനിൽ കയറ്റുകയുമായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ കിയൂൾ സ്റ്റേഷനു സമീപമെത്തിയപ്പോൾ ഇവർ പെൺകുട്ടിയെ വലിച്ചെറിഞ്ഞു. ശനിയാഴ്ച പുലർച്ചെ ബന്ധുക്കളാണ് റെയിൽവേ ട്രാക്കിൽ കിടന്ന കുട്ടിയെ സദർ ആശുപത്രിയിലെത്തിച്ചത്. പിന്നീടു മെഡിക്കൽ കോളജിലേക്കു മാറ്റി.