ന്യൂഡൽഹി: പേമാരിയും പ്രളയവും മൂലം 2012 മുതൽ 2021 വരെയള്ള പത്തുവർഷത്തിനെ രാജ്യത്ത് 17,422 പേർക്കു ജീവൻ നഷ്ടമായതായി കേന്ദ്രസർക്കാർ. മൊത്തം 2,76,004.05 കോടിരൂപയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നതായും മന്ത്രി ബിശ്വേശ്വർ ടുഡു രാജ്യസഭയിൽ പറഞ്ഞു.
ചെറിയ സമയത്തിനുള്ളിൽ അതീതീവ്രമഴ ലഭിക്കുന്നതാണ് നഗരങ്ങളിൽപ്പോലും വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. ജലസ്രോതസുകൾ ഉൾപ്പെടെ നഗരഭൂമി അനധികൃതമായി കൈയേറുന്നത് ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
പ്രളയത്തെയും വെള്ളപ്പൊക്കത്തെയും നേരിടാൻ കേന്ദ്രം നിരവധി പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചെറിയ സമയത്തിനുള്ളിൽ അതീതീവ്രമഴ ലഭിക്കുന്നതാണ് നഗരങ്ങളിൽപ്പോലും വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. ജലസ്രോതസുകൾ ഉൾപ്പെടെ നഗരഭൂമി അനധികൃതമായി കൈയേറുന്നത് ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
പ്രളയത്തെയും വെള്ളപ്പൊക്കത്തെയും നേരിടാൻ കേന്ദ്രം നിരവധി പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.