ജമ്മു: കനത്ത മഴയെത്തുടർന്ന് വീടുകൾ തകർന്നും മണ്ണിടിച്ചിൽ മൂലവും ജമ്മുകാഷ്മീരിലെ കഠുവയിൽ അഞ്ചുകുട്ടികൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു. സുർജാനിൽ രണ്ടു വീടുകൾ തകർന്ന് അഞ്ചുപേരാണ് മരിച്ചത്.
പോലീസും കരസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സംയുക്തമായി മണിക്കൂറുകൾ നീണ്ട ശ്രമത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സിത്തിയിൽ 13 വയസുകാൻ മണ്ണിടിച്ചിലിനെത്തുടർന്ന് മരണമടഞ്ഞു. 55 കാരിയും ഇവിടെ അപകടത്തിൽ കൊല്ലപ്പെട്ടു.
ദാഗറിൽ മണ്ണിടിച്ചിലിനെത്തുടർന്ന് മറ്റൊരാളും കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു.
പോലീസും കരസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സംയുക്തമായി മണിക്കൂറുകൾ നീണ്ട ശ്രമത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സിത്തിയിൽ 13 വയസുകാൻ മണ്ണിടിച്ചിലിനെത്തുടർന്ന് മരണമടഞ്ഞു. 55 കാരിയും ഇവിടെ അപകടത്തിൽ കൊല്ലപ്പെട്ടു.
ദാഗറിൽ മണ്ണിടിച്ചിലിനെത്തുടർന്ന് മറ്റൊരാളും കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു.