+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറുനൂറ്റിമംഗലം പള്ളിയിലേക്കു തീർഥാടക പ്രവാഹം

കടുത്തുരുത്തി: മലകയറ്റത്തിന്‍റെ പുണ്യം തേടി തീർഥാടന കേന്ദ്രമായ അ
അറുനൂറ്റിമംഗലം പള്ളിയിലേക്കു തീർഥാടക പ്രവാഹം
കടുത്തുരുത്തി: മലകയറ്റത്തിന്‍റെ പുണ്യം തേടി തീർഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്‍റ് തോമസ് ദേവാലയത്തിലേക്കു തീർഥാടക പ്രവാഹമാരംഭിച്ചു. ഇന്നലെ രാവിലെ വിശുദ്ധ കുരിശിന്‍റെ തിരുശേഷിപ്പ് പള്ളിയിൽനിന്നു പ്രദക്ഷിണമായി മലമുകളിലെ കപ്പേളയിലെത്തിച്ച് പ്രതിഷ്ഠിച്ചതോടെ ഈ വർഷത്തെ നാൽപതാം വെളളിയാചരണത്തിന്‍റെ തിരുകർമങ്ങൾക്കു തുടക്കമായി.
തിരുക്കർമങ്ങൾക്കു വികാരി ഫാ.ജോർജ് മണ്ണുക്കുശുന്പിൽ കാർമികത്വം വഹിച്ചു. തുടർന്ന് രാവിലെ മുതൽ ആയിരക്കണക്കിനുവിശ്വാസികൾ കുരിശുമല കയറി അനുഗ്രഹം തേടി.
നാല്പതാം വെള്ളി ദിനമായ ഇന്നു രാവിലെ അഞ്ചിനു മലമുകളിൽ ദിവ്യബലിയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഏഴിനു പള്ളിയിൽ ദിവ്യബലി-റവ.ഡോ. ജോർജ് ഞാറക്കുന്നേൽ. 8.30ന് മലമുകളിൽ ദിവ്യബലി- ഫാ.സിറിയക് നിരപ്പിൽ. പത്തിനു പള്ളിയിൽ ദിവ്യബലി- ഫാ.ജോണ്‍ ചൊള്ളാനിക്കൽ. 12 ന് മലമുകളിലേക്കു കുരിശിന്‍റെ വഴി. ഒന്നിനു മലമുകളിൽ ദിവ്യബലി-ഫാ.തോമസ് തയ്യിൽ. 2.45ന് കുരിശിന്‍റെ വഴി. 3.30ന് മലമുകളിൽ ദിവ്യബലി-റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. 4.30ന് മുൾമുടി പ്രദക്ഷിണം.
5.15ന് മലമുകളിൽ ആഘോഷമായ സുറിയാനി പാട്ടുകുർബാന-മാർ ജോസഫ് കല്ലറങ്ങാട്ട്. 7.45നു മലമുകളിൽ ദിവ്യബലി-ഫാ.തോമസ് മഠത്തിപ്പറന്പിൽ. 9.30നു മലമുകളിൽ ദിവ്യബലി-ഫാ.തോമസ് ബ്രാഹ്മണവേലിൽ. രാത്രി 11 ന് തിരുക്കുരിശിന്‍റെ തിരുശേഷിപ്പ് പ്രദക്ഷിണമായി പള്ളിയിലെത്തിച്ചു പുന:പ്രതിഷ്ഠിക്കുന്നതോടെ തിരുക്കർമങ്ങൾക്കു സമാപനമാകും.