+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ട് മൂക്കും വായും, നാലു കണ്ണുകളുമുള്ള പശുക്കിടാവ് കൗതുകവുമാകുന്നു

കടുത്തുരുത്തി: രണ്ട് മൂക്കും വായും, നാലു കണ്ണുകളുമുള്ള പശുക്കിടാവ് അദ്ഭുതവും കൗതുകവുമാകുന്നു. മുളക്കുളം നോർത്ത് പള്ളിപ്പടിയിൽ ക
രണ്ട് മൂക്കും വായും, നാലു കണ്ണുകളുമുള്ള  പശുക്കിടാവ് കൗതുകവുമാകുന്നു
കടുത്തുരുത്തി: രണ്ട് മൂക്കും വായും, നാലു കണ്ണുകളുമുള്ള പശുക്കിടാവ് അദ്ഭുതവും കൗതുകവുമാകുന്നു. മുളക്കുളം നോർത്ത് പള്ളിപ്പടിയിൽ കൊന്പനായിൽ ബേബി പോളിന്‍റെ വീട്ടിൽ ഉണ്ടായ കിടാവാണ് നാട്ടുകാർക്ക് അദ്ഭുതമാകുന്നത്.
രണ്ട് വായും മൂക്കും ഉള്ള കിടാവ് രണ്ടു വായിലൂടെയും പാൽ കുടിക്കുകയും, രണ്ടു മൂക്കിലൂടെ ശ്വസിക്കുകയും ചെയ്യും. എന്നാൽ നാലു കണ്ണുകളിൽ സൈഡിലേക്കുള്ള രണ്ട് കണ്ണുകൾക്കേ കാഴ്ചയുള്ളു. തലയുടെ വലിപ്പം അൽപം കൂടുതലാണ്.
തിങ്കളാഴ്ചയുണ്ടായ പശുക്കിടാവിന് ഇതുവരെയും എഴുന്നേൽക്കാൻ പറ്റുന്നില്ല. തലയുടെ ഭാരം മൂലം മുൻപോട്ട് വീഴുകയാണ്. മുൻപോട്ടിരിക്കുന്ന കണ്ണുകൾ രണ്ടും ചേർന്നാണ് ഇരിക്കുന്നത്. ബേബിയുടെ വീട്ടിൽ വളർത്തിയ പശുവിന്‍റെ രണ്ടാമത്ത പ്രസവത്തിലെ കിടാവാണിത്. ആദ്യ പ്രസവത്തിലെ കിടാവ് സാധാരണ പോലെയായിരുന്നു. എന്നാൽ ബേബിയുടെ വീട്ടിൽ കഴിഞ്ഞ വർഷം മറ്റൊരു പശുവിൽ രണ്ട് കിടാക്കളുണ്ടായിരുന്നു. അപൂർവമായിട്ടാണ് ഇങ്ങിനെ കിടാക്കൾ ഉണ്ടാകുന്നതെന്ന വെറ്റിനറി ഡോക്ടർ പറഞ്ഞു.