+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചങ്ങനാശേരിയിൽ ഒന്നു മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിനു നിരോധനം

ചങ്ങനാശേരി: നഗരത്തിൽ ഏപ്രിൽ ഒന്നു മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിനു നിരോധനം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിർ
ചങ്ങനാശേരിയിൽ ഒന്നു മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിനു നിരോധനം
ചങ്ങനാശേരി: നഗരത്തിൽ ഏപ്രിൽ ഒന്നു മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിനു നിരോധനം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നു മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ, വൈസ് ചെയർപേഴ്സണ്‍ സുമാ ഷൈൻ എന്നിവർ പറഞ്ഞു.
കേന്ദ്രസർക്കാരിന്‍റെ പ്ലാസ്റ്റിക് ഹാൻഡ്ലിംഗ് ചട്ടം പ്രകാരം 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ കൊണ്ടുനടക്കുകയോ ചെയ്യുന്നത് ശിക്ഷാര്ഹമാണ്.
ഇതനുസരിച്ച് ഇത്തരം പ്ലാസ്റ്റിക് പിടിച്ചെടുക്കാനും ശിക്ഷണ നടപടികൾ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പോലീസിനും സെയിൽസ് ടാക്സ് വകുപ്പിനും അനുവാദമുണ്ട്.
കഴിഞ്ഞ ജനുവരി ഒന്നിന് ഈ പദ്ധതി നടപ്പാക്കാനാണ് നഗരസഭ തീരുമാനിച്ചിരുന്നത്. എന്നാൽ നഗരത്തിലെ വ്യാപാരികളുടെ അഭ്യർഥനയെത്തുടർന്ന് ഇത് മാർച്ച് 31 വരെ മാറ്റിവയ്ക്കുകയായിരുന്നു. തങ്ങളുടെ കൈവശമുള്ള 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്‍റെ സ്റ്റോക്ക് തീരുന്നതുവരെ വിൽക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികൾ നിർദേശിച്ചത്. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നഗരസഭയുടെ നടപടിക്ക് എല്ലാ പിന്തുണയും നൽകുമെന്നു മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് സതീഷ് വലിയവീടനും ജനറൽ സെക്രട്ടറി ബിജു ആന്‍റണിയും പറഞ്ഞു. നഗരസഭാ ബജറ്റിലും പ്ലാസ്റ്റിക് നിരോധന പദ്ധതികൾക്കു നിർദേശങ്ങളുണ്ട്.