+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈലപ്ര ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനം

പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റി ക്യാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവായി. 50 മൈക്രോണിൽ താഴെയുള്ള യാതൊരുവിധ പ്ലാസ്റ്റിക് ബാഗുകളും ഉ
മൈലപ്ര ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനം
പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റി ക്യാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവായി. 50 മൈക്രോണിൽ താഴെയുള്ള യാതൊരുവിധ പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിക്കരുതെന്നാണ് ഉത്തരവ്.
50 മൈക്രോസ്റ്റണിൽ കൂടുതൾ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് കവറുകൾ, ടെക്സറ്റയിൽസ്, സ്റ്റേഷനറി സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയവ വില ഈടാക്കി മാത്രമേ വ്യാപാരികളും തെരുവുകച്ചവടക്കാരും നൽകാവൂവെന്നും നിർദേശിച്ചു.
50 മൈക്രോണിൽ കൂടുതൽ ഘനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുന്നതിനു പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതും രജിസ്റ്റർ ചെയ്യുന്ന എല്ലാ വ്യാപാരികളും പ്ലാസ്റ്റിക് പരിപാലന ഫീസായി പ്രതിമാസം 4000 രൂപയോ പ്രതിവർഷം 48,000 രൂപയോ പഞ്ചായത്തിൽ അടയ്ക്കണം.