ന്യൂഡൽഹി: എയർ ഇന്ത്യക്കായി 2011 ൽ സോഫ്റ്റ് വെയർ വാങ്ങിയ ഇടപാടിൽ 225 കോടിയുടെ അഴിമതിക്കേസ് സിബിഐ രജിസ്റ്റർ ചെയ്തു. എയർഇന്ത്യ ഉദ്യോഗസ്ഥർക്കും ജർമൻ കമ്പനി സാപ്പിനും യുഎസ് കന്പനി ഐബിഎമ്മിനുമെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്.
സോഫ്റ്റ് വെയർ വാങ്ങിയ സംഭവത്തിൽ ക്രമക്കേട് നടന്നതായി സെൻട്രൽ വിജിലൻസ് കമ്മീഷൻ കണ്ടെത്തിയതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സാപ്/ഐബിഎമ്മിനു കരാർ നല്കിയതിൽ ക്രമക്കേട് നടന്നതായി എയർ ഇന്ത്യയുടെ ചീഫ് വിജിലൻസ് കമ്മീഷണറും കണ്ടെത്തിയിരുന്നു.
സോഫ്റ്റ് വെയർ വാങ്ങിയ സംഭവത്തിൽ ക്രമക്കേട് നടന്നതായി സെൻട്രൽ വിജിലൻസ് കമ്മീഷൻ കണ്ടെത്തിയതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സാപ്/ഐബിഎമ്മിനു കരാർ നല്കിയതിൽ ക്രമക്കേട് നടന്നതായി എയർ ഇന്ത്യയുടെ ചീഫ് വിജിലൻസ് കമ്മീഷണറും കണ്ടെത്തിയിരുന്നു.