+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈക്കം മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഏഴരക്കോടി

വൈക്കം: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഏഴരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.കെ. ആശ എംഎൽ
വൈക്കം മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഏഴരക്കോടി
വൈക്കം: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഏഴരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.കെ. ആശ എംഎൽഎ. മൂത്തേടത്തുകാവ് - കോട്ടച്ചിറ - കൊതവറ - ഉല്ലല റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമിക്കുന്നതിന് മൂന്നരക്കോടി രൂപയാണ് അനുവദിച്ചത്.
വൈക്കം - വെച്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സമാന്തരമായുള്ള മൂത്തേടത്തുകടവ് - ഉല്ലല റോഡ് പുനർ നിർമിക്കുന്നത് ഏറെ പ്രയോജനകരമാകും. പതിറ്റാണ്ടുകൾ പഴക്കമുള്ള ഉല്ലല - കൊതവറ റോഡ് കരിയർ സ്പിൽവേ കം ബ്രിഡ്ജ് യാഥാർഥ്യമായതോടെ സുപ്രധാനറോഡായി മാറി. ഈ പ്രാധാന്യം മുൻനിർത്തിയാണ് ഈ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉയർത്താൻ തീരുമാനിച്ചതെന്ന് എംഎൽഎ അറിയിച്ചു.
കൂടാതെ പുളഞ്ചുവട് - ചേരുംചുവട് റോഡ് ബിഎംബിസി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിന് 2.8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വൈക്കം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറെ സഹായിക്കുന്ന പുളിഞ്ചുവട് - ചേരുംചുവട് റോഡ് വികസിപ്പിക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. വൈക്കം വലിയകവല, ഉദയനാപുരം ജംഗ്ഷൻ, നാനാടം സ്കൂളിനു സമീപം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് എണ്‍പതു ലക്ഷവും വൈക്കം തെക്കേ നടയിൽ വിവിധ സ്ഥലങ്ങളിൽ ഓട തീർക്കുന്നതിന് 35 ലക്ഷവും അനുവദിച്ചതായി എംഎൽഎ അറിയിച്ചു.