ഏറ്റുമാനൂർ: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണത്തിനായി 66 കോടി രൂപയുടെ ഭരണാനുമതിയായി സുരേഷ് കുറുപ്പ് എംഎൽഎ അറിയിച്ചു. അതിരന്പുഴ മാർക്കറ്റ് ജംഗ്ഷനന്റെ വികസനവും ഇതിൽ ഉൾപ്പെടും. സ്ഥലം ഏറന്റെടുക്കലിന് ഉൾപ്പെടെ 358.45 ലക്ഷം രൂപയാണ് ടൗൺ വികസനത്തിന് അനുവദിച്ചിട്ടുള്ളത്.
ഓൾഡ് എംസി റോഡ്-367.91 ലക്ഷം, കുമരകം-വെച്ചൂർ റോഡ്-238.38 ലക്ഷം, ഏറ്റുമാനൂർ ടൗൺ ബസ് സ്റ്റാൻഡ് റോഡ്-93.86 ലക്ഷം, ഏറ്റുമാനൂർ-അതിരന്പുഴ-യൂണിവേഴ്സിറ്റി-അമലഗിരി-മെഡിക്കൽ കോളജ് റോഡ്-743.37 ലക്ഷം, ഷട്ടർകവല-പള്ളിക്കുന്ന്-അരുവാകുറിഞ്ഞി റോഡ്-778.30 ലക്ഷം, അമ്മഞ്ചേരി-മാന്നാനം റോഡ്-278.29 ലക്ഷം, കാഞ്ഞിരം-പാണന്പടി-234.31 ലക്ഷം, തവളക്കുഴി-വള്ളിക്കാട്-മംഗരകലുങ്ക് റോഡ്-275 ലക്ഷം എന്നീ റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ പൂർത്തിയാക്കുന്നതിനും കുടയംപടി-പരിപ്പ് റോഡിനന്റെ ടാറിംഗിനും 99.78 ലക്ഷം ആണ് ഭരണാനുമതി ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
ഇതു കൂടാതെ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 96.50 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
ചീപ്പുങ്കൽ-മണിയാപറന്പ് റോഡിനന്റെ നിർമാണത്തിന് 30 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ഇതിനന്റെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.
ഓൾഡ് എംസി റോഡ്-367.91 ലക്ഷം, കുമരകം-വെച്ചൂർ റോഡ്-238.38 ലക്ഷം, ഏറ്റുമാനൂർ ടൗൺ ബസ് സ്റ്റാൻഡ് റോഡ്-93.86 ലക്ഷം, ഏറ്റുമാനൂർ-അതിരന്പുഴ-യൂണിവേഴ്സിറ്റി-അമലഗിരി-മെഡിക്കൽ കോളജ് റോഡ്-743.37 ലക്ഷം, ഷട്ടർകവല-പള്ളിക്കുന്ന്-അരുവാകുറിഞ്ഞി റോഡ്-778.30 ലക്ഷം, അമ്മഞ്ചേരി-മാന്നാനം റോഡ്-278.29 ലക്ഷം, കാഞ്ഞിരം-പാണന്പടി-234.31 ലക്ഷം, തവളക്കുഴി-വള്ളിക്കാട്-മംഗരകലുങ്ക് റോഡ്-275 ലക്ഷം എന്നീ റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ പൂർത്തിയാക്കുന്നതിനും കുടയംപടി-പരിപ്പ് റോഡിനന്റെ ടാറിംഗിനും 99.78 ലക്ഷം ആണ് ഭരണാനുമതി ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
ഇതു കൂടാതെ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 96.50 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
ചീപ്പുങ്കൽ-മണിയാപറന്പ് റോഡിനന്റെ നിർമാണത്തിന് 30 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ഇതിനന്റെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.