+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവജന സംഘടനകൾ അജൻഡയാക്കണം:സി.മോയിൻകുട്ടി

താമരശേരി: പരിസ്ഥിതിക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനും പ്രകൃതി സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾ യുവജന സംഘടനകൾ അജൻഡയാക്കണമെന്നും ഭാവിതല
യുവജന സംഘടനകൾ  അജൻഡയാക്കണം:സി.മോയിൻകുട്ടി
താമരശേരി: പരിസ്ഥിതിക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനും പ്രകൃതി സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾ യുവജന സംഘടനകൾ അജൻഡയാക്കണമെന്നും ഭാവിതലമുറക്കായി യുവതക്ക് ചെയ്യാനുള്ള എറ്റവും വലിയ സേവനം ഇതാണെന്നും മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ സി. മോയിൻകുട്ടി പറഞ്ഞു.
ലോക വന ദിനാചരണത്തിന്‍റെ ഭാഗമായും ഏപ്രിൽ ആറ്,ഏഴ്,എട്ട് തിയ്യതികളിൽ ഓമശേരി ബാബിലൂദ് നഗറിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്‍റെ പ്രചരണാർഥം താമരശേരി പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി കക്കാട് വനപർവ്വത്തിലേക്ക് നടത്തിയ വനയാത്രയുടെ ഫ്ളാഗ്ഓഫ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്‍റ് സുബൈർ വെഴുപ്പൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹിമാൻ മുഖ്യപ്രഭാഷണം നടത്തി. കക്കാട് വനമേഖലയിൽ നടന്ന വനദിന സംഗമം മുസ് ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം വി.കെ. ഹുസ്സയിൻ കുട്ടി ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ പ്രതിജ്ഞയും നടത്തി.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി എം.ടി. അയ്യൂബ് ഖാൻ, സെക്രട്ടറി പി.കെ. ഹസൻ ഫാസിൽ, പി.സി. നാസർ, സൽമാൻ അരീക്കൽ, ഇസ്ഹാഖ് ചാലക്കര, ജലീൽ തച്ചംപൊയിൽ, നിയാസ് ഇല്ലിപ്പറന്പിൽ, മുനീർ കാരാടി, ഷഫീഖ് കെ.വി, ആസാദ് കാരാട്ട്, റാഷിദ് പരപ്പൻപൊയിൽ, ഷമ്മാസ് അണ്ടോണ, ഹാരിസ് കാരാടി, എ.കെ.എ. മജീദ് കാരാടി, സിറാജ്, മുജീബ് എന്നിവർ പ്രസംഗിച്ചു.