+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ വിധി സന്ദേശമെന്നു കോടതി

കോട്ടയം: കുറ്റവാളികളായ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സന്ദേശമാണു പാറന്പുഴ കേസിലെ പ്രതിക്കു നൽകുന്ന ശിക്ഷയെന്നു കോടതി. പ്രതി നരേന്ദർ കുമാർ നല്ലപിള്ളചമ
ഈ വിധി സന്ദേശമെന്നു കോടതി
കോട്ടയം: കുറ്റവാളികളായ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സന്ദേശമാണു പാറന്പുഴ കേസിലെ പ്രതിക്കു നൽകുന്ന ശിക്ഷയെന്നു കോടതി. പ്രതി നരേന്ദർ കുമാർ നല്ലപിള്ളചമഞ്ഞു മൂലേപ്പറന്പിൽ വീട്ടിൽ മാസങ്ങളോളം കഴിഞ്ഞതിനുശേഷം ആ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു.
മൂന്നു മാസം മുന്പു പാറന്പുഴയിലെത്തിയ പ്രതി മാന്യനായി അഭിനയിച്ചു വീട്ടുകാരെയും അവിടത്തെ ജോലിക്കാരെയും തെറ്റിദ്ധരിപ്പിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ക്രൂരമായ കൊലപാതകമാണു പ്രതി നടത്തിയത്. പ്രായത്തിന്‍റെ ആനുകുല്യം പ്രതിക്കു നൽകാനാവില്ല. കൊല്ലപ്പെട്ട പ്രവീണിനും ഇതേ പ്രായമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.