+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോട്ടനം പരിശീലകനാകാൻ പോസ്റ്റെകോഗ്ലു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ടോട്ടനം ഹോട്ട്സ്പറിന്‍റെ പുതിയ പരിശീലകനായി സ്കോട്ടിഷ് ചാമ്പ്യന്മാരായ സെൽറ്റിക് എഫ്സിയുടെ അമരക്കാരൻ ആൻജെ പോസ്റ്
ടോട്ടനം പരിശീലകനാകാൻ പോസ്റ്റെകോഗ്ലു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ടോട്ടനം ഹോട്ട്സ്പറിന്‍റെ പുതിയ പരിശീലകനായി സ്കോട്ടിഷ് ചാമ്പ്യന്മാരായ സെൽറ്റിക് എഫ്സിയുടെ അമരക്കാരൻ ആൻജെ പോസ്റ്റെകോഗ്ലു എത്തുന്നു.

കരാറിലെ വ്യവസ്ഥകൾ ഉറപ്പിച്ച ശേഷം പോസ്റ്റെകോഗ്ലുവിന്‍റെ നിയമനം ക്ലബ് ഔദ്യോഗികമായി പുറത്തുവിടും. സ്ഥിരം പരിശീലകനായ അന്‍റോണിയോ കോന്‍റെ മാർച്ചിൽ ക്ലബ് വിട്ടതിന് ശേഷം സ്പർസ് നാഥനില്ലാക്കൂട്ടമായി തുടരുകയാണ്.

സ്കോട്ടിഷ് ലീഗിലെ ട്രെബിൾ നേട്ടം സെൽറ്റിക്കിനായി സ്വന്തമാക്കിയ വ്യക്തിയാണ് ഓസീസ് പൗരനായ പോസ്റ്റെകോഗ്ലു. ഓസ്ട്രേലിയൻ ലീഗിൽ സൗത്ത് മെൽബൺ ടീമിന്‍റെ കിരീടനേട്ടത്തിലും പോസ്റ്റെകോഗ്ലു പങ്കാളിയായിരുന്നു. ജാപ്പനീസ് ലീഗിലും പോസ്റ്റെകോഗ്ലു മുഖം കാണിച്ചിട്ടുണ്ട്.
More in Latest News :