+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വില്ലേജ് ഓഫീസ് പരിശോധന: 41 പരിശോധനാ റിപ്പോർട്ടുകൾ കൈമാറി

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളിൽ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട 41 റിപ്പോർട്ടുകൾ ലാൻഡ് റവന്യു കമ്മീഷണർക്കു കൈമാറി. കഴിഞ്ഞ മൂന്നു ദിവസമായി നടന്ന പ
വില്ലേജ് ഓഫീസ് പരിശോധന: 41 പരിശോധനാ റിപ്പോർട്ടുകൾ കൈമാറി
തിരുവനന്തപുരം: വില്ലേജ് ഓഫീസുകളിൽ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട 41 റിപ്പോർട്ടുകൾ ലാൻഡ് റവന്യു കമ്മീഷണർക്കു കൈമാറി. കഴിഞ്ഞ മൂന്നു ദിവസമായി നടന്ന പരിശോധനയിൽ 71 ഇടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.

പരിശോധനകളിൽ ഫയലുകൾ വച്ചു താമസിപ്പിക്കുന്നതും കൃത്യനിർവഹണത്തിലെ പിഴവുകളുമാണ് കണ്ടെത്തിയത്. ലാൻഡ് റവന്യു കമ്മീഷണർ അന്വേഷണ റിപ്പോർട്ടുകളുടെ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം വകുപ്പ് മന്ത്രിക്ക് വിശദമായ റിപ്പോർട്ട് നൽകും.

ഇതിന്‍റെ കൂടി അടിസ്ഥാനത്തിൽ റവന്യു ഓഫീസുകളെ അഴിമതി വിമുക്തമാക്കാനുള്ള നടപടികളെക്കുറിച്ച് സർവീസ് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും.
More in Latest News :