+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വടശേരിക്കരയിൽ കടുവയിറങ്ങി; കൂട്ടില്‍ നിന്നും ആടിനെ പിടിച്ചുകൊണ്ടുപോയി

പത്തനംതിട്ട: പത്തനംതിട്ടയിലെ വടശേരിക്കര ബൗണ്ടറിയില്‍ കടുവയിറങ്ങി. ഒരു വീട്ടിലെ കൂട്ടില്‍ കിടന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് കണ്ടതായി നാട്ടുകാര്‍
വടശേരിക്കരയിൽ കടുവയിറങ്ങി; കൂട്ടില്‍ നിന്നും ആടിനെ പിടിച്ചുകൊണ്ടുപോയി
പത്തനംതിട്ട: പത്തനംതിട്ടയിലെ വടശേരിക്കര ബൗണ്ടറിയില്‍ കടുവയിറങ്ങി. ഒരു വീട്ടിലെ കൂട്ടില്‍ കിടന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. കടുവയെ നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭയന്നിരുന്ന വീട്ടുകാരും മറ്റുനാട്ടുകാരുമാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. പ്രദേശത്ത് കുറച്ച് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെയും പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
More in Latest News :