+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വന്ദനാ കൊലക്കേസ് പ്രതി ജയിലിലും അശാന്തൻ; ബഹളം തുടരുന്നു

തിരുവനന്തപുരം: ഡോ.വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ജയിലിലും ബഹളം തുടരുന്നു. ബുധനാഴ്ച വൈകിട്ടാണ് ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയ
വന്ദനാ കൊലക്കേസ് പ്രതി ജയിലിലും അശാന്തൻ; ബഹളം തുടരുന്നു
തിരുവനന്തപുരം: ഡോ.വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ജയിലിലും ബഹളം തുടരുന്നു. ബുധനാഴ്ച വൈകിട്ടാണ് ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ എത്തിച്ചത്. പ്രതി രാത്രി മുഴുവൻ ബഹളമായിരുന്നുവെന്നാണ് ജയിൽ അധികൃതർ അറിയിച്ചത്.

ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനാല്‍ ഇയാളുടെ മാനസികാവസ്ഥ ശരിയായ നിലയിലല്ല. മാനസികനില സാധാരണ നിലയിലെത്താൻ ദിവസങ്ങള്‍ എടുക്കുമെന്നാണ് നിഗമനം.

സിസിടിവി നിരീക്ഷണമുള്ള സെല്ലിലാണ് ഇയാള്‍ ഇപ്പോഴുള്ളത്. പ്രതിയെ മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി പത്തോടെയാണ് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ഇവിടെ എത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധന നടത്താന്‍ തയാറാകാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്.
More in Latest News :