ന്യൂഡൽഹി: "ദ കേരള സ്റ്റോറി' എന്ന സിനിമയുടെ തുടക്കം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ഭയാനകമായ പരാമർശത്തിൽനിന്നാണ് ഉടലെടുത്തതെന്ന് സംവിധായകൻ സുദീപ്തോ സെൻ.
സിനിമ കേരളത്തിനോ, ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. ഭീകരതക്ക് എതിരെ മാത്രമാണ് സിനിമയിൽ പരാമർശമെന്നും സുദീപ്തോ സെൻ പറഞ്ഞു.
ഇസ്‌ലാമിനെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഇസ്‌ലാമോഫോബിയയെക്കുറിച്ച് അറിയില്ലെന്നും സംവിധായകൻ പറഞ്ഞു. അതേസമയം, "ദി കേരള സ്റ്റോറി" സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
സിനിമ കേരളത്തിനോ, ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. ഭീകരതക്ക് എതിരെ മാത്രമാണ് സിനിമയിൽ പരാമർശമെന്നും സുദീപ്തോ സെൻ പറഞ്ഞു.
ഇസ്‌ലാമിനെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഇസ്‌ലാമോഫോബിയയെക്കുറിച്ച് അറിയില്ലെന്നും സംവിധായകൻ പറഞ്ഞു. അതേസമയം, "ദി കേരള സ്റ്റോറി" സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.