തിരുവനന്തപുരം: കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ മതംമാറ്റത്തിന് വിധേയരായി ഭീകരവാദികളുടെ കൈയിൽപ്പെട്ടെന്ന കഥ പറയുന്ന "കേരള സ്റ്റോറി' എന്ന ചിത്രത്തിനെതിരെ ശശി തരൂർ എംപി.
ചിത്രം വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്ന് സൂചിപ്പിക്കാനായി, ഇത് നിങ്ങളുടെ കേരള സ്റ്റോറിയാണെന്നും ഞങ്ങളുടെ കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചാണ് തരൂർ വിമർശനം ഉന്നയിച്ചത്.
എന്നാൽ തരൂർ ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്നും തിരുവനന്തപുരം ലോക്സഭാ സീറ്റ് നിലനിർത്താനുള്ള ശ്രമമാണ് ഇതെന്നും കുറ്റപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ചിത്രം വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്ന് സൂചിപ്പിക്കാനായി, ഇത് നിങ്ങളുടെ കേരള സ്റ്റോറിയാണെന്നും ഞങ്ങളുടെ കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചാണ് തരൂർ വിമർശനം ഉന്നയിച്ചത്.
It may be *your* Kerala story. It is not *our* Kerala story. pic.twitter.com/Y9PTWrNZuL
— Shashi Tharoor (@ShashiTharoor) April 30, 2023
എന്നാൽ തരൂർ ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്നും തിരുവനന്തപുരം ലോക്സഭാ സീറ്റ് നിലനിർത്താനുള്ള ശ്രമമാണ് ഇതെന്നും കുറ്റപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.