+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ക്വാറന്‍റൈനൊരുക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സുഡാനില്‍ നിന്നുള്ള 'ഓപ്പറേഷന്‍ കാവേരി' ദൗത്യത്തിലൂടെ എത്തി ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ക്വാറന്‍റൈനൊരുക്കി കര്‍ണാടക സര്‍ക്കാര്‍. വെള്ളി
ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ക്വാറന്‍റൈനൊരുക്കി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: സുഡാനില്‍ നിന്നുള്ള 'ഓപ്പറേഷന്‍ കാവേരി' ദൗത്യത്തിലൂടെ എത്തി ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ക്വാറന്‍റൈനൊരുക്കി കര്‍ണാടക സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രിയോടെ ഇവരെ സര്‍ക്കാരിന്‍റെ ക്വാറന്‍റൈന്‍ സെന്‍ററിലെത്തിച്ചു. ചട്ടപ്രകാരം അഞ്ച് ദിവസം ഇവര്‍ ഇവിടെ ക്വാറന്‍റൈനില്‍ കഴിയും.

സുഡാനില്‍ നിന്ന് പത്താം ബാച്ചില്‍ എത്തിയ 25 മലയാളികളെയാണ് യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതാണെന്ന രേഖകള്‍ കൈവശമില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. അഞ്ച് ദിവസം സ്വന്തം ചെലവില്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം.

ക്വാറന്‍റൈനില്‍ കഴിയാനുള്ള സാമ്പത്തികശേഷി തങ്ങള്‍ക്ക് ഇല്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ ക്വാറന്‍റൈനൊരുക്കിയത്.
More in Latest News :