+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാമുക്കോയക്ക് സിനിമാലോകം അര്‍ഹമായ ആദരവ് നല്‍കിയില്ലെന്ന് ടി.പദ്മനാഭന്‍

കോഴിക്കോട്: നടന്‍ മാമുക്കോയക്ക് സിനിമാലോകം അര്‍ഹമായ ആദരവ് നല്‍കിയില്ലെന്ന് കഥാകൃത്ത് ടി.പദ്മനാഭന്‍‌. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ വി.എം.വിനുവും ആര്
മാമുക്കോയക്ക് സിനിമാലോകം അര്‍ഹമായ ആദരവ് നല്‍കിയില്ലെന്ന് ടി.പദ്മനാഭന്‍
കോഴിക്കോട്: നടന്‍ മാമുക്കോയക്ക് സിനിമാലോകം അര്‍ഹമായ ആദരവ് നല്‍കിയില്ലെന്ന് കഥാകൃത്ത് ടി.പദ്മനാഭന്‍‌. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ വി.എം.വിനുവും ആര്യാടന്‍ ഷൗക്കത്തും പറഞ്ഞ അഭിപ്രായത്തോടു താന്‍ യോജിക്കുന്നതായി മാധ്യമങ്ങളോടു അദ്ദേഹം പറഞ്ഞു.

സിനിമക്കാര്‍ മരിക്കണമെങ്കില്‍ എറണാകുളത്തുപോയി മരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതു ശരിയാണ്. മാമുക്കോയയുടെ മരണവാര്‍ത്ത ടെലികാസ്റ്റ് ചെയ്തപ്പോള്‍ സ്ഥിരമായി ഒരു ചാനലില്‍ വന്നുകൊണ്ടിരുന്ന വാക്കുകളില്‍ ഒന്ന് വൈക്കം മുഹമ്മദ് ബഷീറായിരുന്നു. മറ്റൊന്ന് കേരളത്തിലെ അതിപ്രശസ്തനായ വ്യക്തിയാണ്.

ഇരുവരും മാമുക്കോയയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. മറ്റേ വ്യക്തി കോഴിക്കോട്ടുതന്നെയുള്ള ആളാണ്. അയാള്‍ വന്നില്ല എന്നതുപോലെ തന്നെ മരണത്തില്‍ എന്തെങ്കിലും ഒരു വാചകം പറഞ്ഞതായിട്ടുപോലും ആര്‍ക്കും അറിയില്ലെന്ന് പത്മനാഭന്‍ പറഞ്ഞു.
More in Latest News :