+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. പി.ജി. ശങ്കരൻ കുസാറ്റ് വിസി; സർക്കാർ നിർദേശിച്ച ആളെ നിയമിച്ച് ഗവർണർ

തിരുവനന്തപുരം: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) വൈസ് ചാൻസലറുടെ ചുമതലയിൽ ഡോ. പി.ജി. ശങ്കരനെ നിയമിച്ചു ഗവർണർ ഉത്തരവിറക്കി.
ഡോ. പി.ജി. ശങ്കരൻ കുസാറ്റ് വിസി; സർക്കാർ നിർദേശിച്ച ആളെ നിയമിച്ച് ഗവർണർ
തിരുവനന്തപുരം: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) വൈസ് ചാൻസലറുടെ ചുമതലയിൽ ഡോ. പി.ജി. ശങ്കരനെ നിയമിച്ചു ഗവർണർ ഉത്തരവിറക്കി. സർക്കാർ നിർദേശിച്ച ആളെ തന്നെ ഗവർണർ നിയമിക്കുകയായിരുന്നു. കുസാറ്റ് വൈസ് ചാൻസലറായിരുന്ന ഡോ. കെ.എൻ. മധുസൂദനൻ വിരമിച്ച ഒഴിവിലാണു നിയമനം.

കുസാറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തലവനാണ് ഡോ. പി.ജി. ശങ്കരൻ. സർക്കാരും ഇദ്ദേഹത്തിന്‍റെ പേരാണു ഗവർണർക്കു സമർപ്പിച്ചത്. കാലാവധി അവസാനിച്ച വിസിയും പിവിസിയും വിരമിക്കുന്നതിന് മുന്പ് ഗവർണറെ സന്ദർശിക്കാൻ അനുമതി ചോദിച്ചിരുന്നുവെങ്കിലും അനുമതി നൽകിയിരുന്നില്ല.

സുപ്രീംകോടതി വിധിയെത്തുടർന്ന് ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയവരിൽ കുസാറ്റ് വിസി യും ഉൾപ്പെട്ടിരുന്നു. സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാരിനെ അവഗണിച്ച് ഗവർണർ നടത്തിയതിനെ തുടർന്ന് ഡോ:സിസ തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതു ഗവർണർക്ക് തിരിച്ചടിയായി. ഇതേ തുടർന്നാണ് കുസാറ്റിൽ ഗവർണർ സർക്കാരിന്‍റെ അഭിപ്രായം തേടിയത്.
More in Latest News :