+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാമുക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി

കോഴിക്കോട്: മലപ്പുറം കാളികാവിൽവച്ച് തിങ്കളാഴ്ച രാത്രി ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മ
മാമുക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി
കോഴിക്കോട്: മലപ്പുറം കാളികാവിൽവച്ച് തിങ്കളാഴ്ച രാത്രി ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കാളികാവ് പൂങ്ങോട് ഫുട്ബോൾ ടൂർണമെന്‍റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ബിപിയും ഹൃദയമിടിപ്പും സാധാരണനിലയിലായ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെയാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്.
More in Latest News :