+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവം പരിപാടിയിലെ സാന്നിധ്യം; വിശദീകരണവുമായി പ്രഫ. എം.കെ. സാനു

കൊച്ചി: ബിജെപി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം പരിപാടിയില്‍ സുഹൃത്ത് വിളിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനാണ് പോയതെന്ന് ഇടത് സഹയാത്രികനും എഴുത
യുവം പരിപാടിയിലെ സാന്നിധ്യം; വിശദീകരണവുമായി പ്രഫ. എം.കെ. സാനു
കൊച്ചി: ബിജെപി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം പരിപാടിയില്‍ സുഹൃത്ത് വിളിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനാണ് പോയതെന്ന് ഇടത് സഹയാത്രികനും എഴുത്തുകാരനുമായ പ്രഫ. എം.കെ. സാനു. പരിപാടിയിൽ പങ്കെടുത്തത് വാർത്തയായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

രാഷ്ട്രീയ താത്പര്യത്തിലല്ല പരിപാടിയില്‍ പങ്കെടുത്തത്. സദസിന്‍റെ കൂട്ടത്തില്‍ ഇരുന്ന് ഒരു പ്രസംഗം കേള്‍ക്കുകയാണ് താന്‍ ചെയ്തത്. പ്രസംഗം കേട്ടതു കൊണ്ടോ പുസ്തകം വായിച്ചതുകൊണ്ടോ തന്‍റെ രാഷ്ട്രീയ നിലപാട് മാറില്ല.

താനൊരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണെന്നും ഇതുവരെ തുടര്‍ന്ന രാഷ്ട്രീയം ഇനിയും തുടരുമെന്നും പ്രഫ. സാനു വ്യക്തമാക്കി.
More in Latest News :