+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു

ഇടുക്കി: പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തിരുനൽവേലി സ്വദേശികളായ പെരുമാൾ, വള്ളിയമ്മ എന്നിവരാണ് മരിച്ചത്. 18 പേർക്ക് പരിക്കേറ്റു.
പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു
ഇടുക്കി: പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തിരുനൽവേലി സ്വദേശികളായ പെരുമാൾ, വള്ളിയമ്മ എന്നിവരാണ് മരിച്ചത്. 18 പേർക്ക് പരിക്കേറ്റു.

ഇവരെ രാജക്കാട്ടെയും രാജകുമാരിയിലെയും ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ തേനിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച വൈകിട്ട് ഏഴോടെ പൂപ്പാറയ്ക്കു സമീപം എസ് വളവിലായിരുന്നു അപകടം.

20 പേരാണ് വാനിൽ ഉണ്ടായിരുന്നത്. ഇവർ മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടവാൻ കൊക്കയിലേക്ക് മറിയുകയായിരുന്നു.
More in Latest News :