+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരിക്കൊമ്പന്‍റെ സ്ഥലംമാറ്റം; വിദഗ്ധസമിതി ഇന്ന് യോഗം ചേരും

ഇടുക്കി: അരിക്കൊമ്പനെ സ്ഥലംമാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ വിദഗ്ധസമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേരും. പറമ്പിക്കുളത്തിന് പകരം സര്‍ക്കാര്‍ അറിയിച്ച
അരിക്കൊമ്പന്‍റെ സ്ഥലംമാറ്റം; വിദഗ്ധസമിതി ഇന്ന് യോഗം ചേരും
ഇടുക്കി: അരിക്കൊമ്പനെ സ്ഥലംമാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ വിദഗ്ധസമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേരും. പറമ്പിക്കുളത്തിന് പകരം സര്‍ക്കാര്‍ അറിയിച്ച പുതിയ സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കും.

ആനയെ മാറ്റാനുള്ള പുതിയ സ്ഥലത്തിന്‍റെ പേര് മുദ്രവച്ച കവറിലാണ് സര്‍ക്കാര്‍ വിദഗ്ധസമിതിക്ക് കൈമാറിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.

സ്ഥലം ഏതാണെന്ന് വ്യക്തമായ ശേഷം ഇത് ആനയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണോ എന്ന് സമിതി പരിശോധിക്കും. ആനയെ ഇവിടേയ്ക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത അടക്കം വിലയിരുത്തും. ഇന്ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യും.
More in Latest News :