തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിൽ കേരളം വളരെ പിന്നിലാണെന്നു കേന്ദ്ര മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ 80 ശതമാനത്തിലേറെ പൂർത്തിയാക്കിയപ്പോൾ കേരളം ചെലവാക്കിയത് 50 ശതമാനത്തിൽ താഴെയാണ്.
കേന്ദ്രം നൽകിയ സഹായം യഥാസമയം ചെലവഴിക്കുന്നതിൽ ഗുരുതര വീഴ്ചയാണു കേരളം വരുത്തിയതെന്നും പദ്ധതി നിർവഹണത്തിന്റെ സമയം നീട്ടിനൽകില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ 80 ശതമാനത്തിലേറെ പൂർത്തിയാക്കിയപ്പോൾ കേരളം ചെലവാക്കിയത് 50 ശതമാനത്തിൽ താഴെയാണ്.
കേന്ദ്രം നൽകിയ സഹായം യഥാസമയം ചെലവഴിക്കുന്നതിൽ ഗുരുതര വീഴ്ചയാണു കേരളം വരുത്തിയതെന്നും പദ്ധതി നിർവഹണത്തിന്റെ സമയം നീട്ടിനൽകില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.