+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാൽവില കൂട്ടിയത് പിൻവലിച്ച് മിൽമ

തിരുവനന്തപുരം: മില്‍മയുടെ പച്ച കവർ പാലിന്‍റെ വിലയിൽ വരുത്തിയ വർധന പിൻവലിച്ചു. ഒരു ലീറ്ററിൽ രണ്ട് രൂപയാണ് കൂട്ടിയിരുന്നത്. മഞ്ഞ കവറിലുള്ള പാലിനും ലീറ്ററി
പാൽവില കൂട്ടിയത് പിൻവലിച്ച് മിൽമ
തിരുവനന്തപുരം: മില്‍മയുടെ പച്ച കവർ പാലിന്‍റെ വിലയിൽ വരുത്തിയ വർധന പിൻവലിച്ചു. ഒരു ലീറ്ററിൽ രണ്ട് രൂപയാണ് കൂട്ടിയിരുന്നത്. മഞ്ഞ കവറിലുള്ള പാലിനും ലീറ്ററിന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ ഇത് പിൻവലിച്ചിട്ടില്ല. ബുധനാഴ്ച മുതല്‍ നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരും.

ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയുൾപ്പെടെ മിൽമയുടെ വിലവർധനവിനെ വിമർശിച്ചിരുന്നു. മിൽമയ്ക്കു തെറ്റുപറ്റിയെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വർധനയക്കുമുൻപ് സർക്കാരിന്‍റെ അനുമതി വാങ്ങേണ്ടിയിരുന്നു. വിലവര്‍ധന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. മില്‍മയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
More in Latest News :