കീവ്: കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ പിഞ്ച് കുഞ്ഞ് ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു.
കിഴക്കൻ യുക്രെയ്ൻ നഗരമായ സ്ലോവിയൻസ്കിലെ ഫ്ലാറ്റുകൾക്ക് നേരയാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്.
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത പിഞ്ചുകുഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ചാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കിഴക്കൻ യുക്രെയ്ൻ നഗരമായ സ്ലോവിയൻസ്കിലെ ഫ്ലാറ്റുകൾക്ക് നേരയാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്.
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത പിഞ്ചുകുഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ചാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.