+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെയിൻ തീവയ്പ്: പോലീസിന്‍റേത് മാപ്പർഹിക്കാത്ത ജാഗ്രതക്കുറവെന്ന് സതീശൻ

തിരുവനന്തപുരം: കോഴിക്കോട് എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനു തീയിട്ട കേസിൽ പോലീസിന്‍റേത് മാപ്പർഹിക്കാത്ത ജാഗ്രതക്കുറവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സത
ട്രെയിൻ തീവയ്പ്: പോലീസിന്‍റേത് മാപ്പർഹിക്കാത്ത ജാഗ്രതക്കുറവെന്ന് സതീശൻ
തിരുവനന്തപുരം: കോഴിക്കോട് എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനു തീയിട്ട കേസിൽ പോലീസിന്‍റേത് മാപ്പർഹിക്കാത്ത ജാഗ്രതക്കുറവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിയെ പിടിച്ചത് കേരള പോലീസിന്‍റെ മികവെന്ന അവകാശവാദം പൊള്ളയാണ്. പരിശോധന നടത്തിയിരുന്നെങ്കിൽ പ്രതിയെ അന്നുതന്നെ കിട്ടുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.

അതേസമയം കേസിൽ പിടിയിലായ ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിയെ പോലീസ് കേരളത്തിലെത്തിച്ചു വൈദ്യ പരിശോധനയ്ക്ക ്വിധേയനാക്കി. ചൊവ്വാഴ്ച രാത്രി മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനുസമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
More in Latest News :