വിയന്ന: സൗദിയും മറ്റ് ഒപെക് പ്ലസ് രാഷ്ട്രങ്ങളും എണ്ണ ഉദ്പാദനം കുറയ്ക്കുന്നു. പ്രതിദിനം 1.15 ദശലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക. രാജ്യാന്തര വിപണിയില്‍ വില സ്ഥിരത ലക്ഷ്യമിട്ടാണ് തീരുമാനം. മെയ് മുതൽ 2023 അവസാനം വരെ ഉദ്പാദനത്തിൽ കുറവ് വരുത്തുമെന്നാണ് പ്രഖ്യാപനം.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ്, ഒമാന്‍, അല്‍ജീരിയ എന്നീ രാജ്യങ്ങളാണ് തീരുമാനം എടുത്തിരിക്കുന്നത്. സൗദി അറേബ്യ തങ്ങളുടെ എണ്ണ ഉത്പാദനം പ്രതിദിനം 50,000 ബാരല്‍ കുറയ്ക്കും. യുഎഇ എണ്ണ ഉത്പാദനം പ്രതിദിനം 1,44,000 ബാരല്‍ കുറയ്ക്കും.
1,28,00 ബാരല്‍ കുറയ്ക്കുമെന്നാണ് കുവൈത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാഖ് 2,11,00 ബാരലും ഒമാന്‍ 40,000 ബാരലും അല്‍ജീരിയ 48,000 ബാരലും പ്രതിദിന ഉദ്പാദനം കുറയ്ക്കും.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ്, ഒമാന്‍, അല്‍ജീരിയ എന്നീ രാജ്യങ്ങളാണ് തീരുമാനം എടുത്തിരിക്കുന്നത്. സൗദി അറേബ്യ തങ്ങളുടെ എണ്ണ ഉത്പാദനം പ്രതിദിനം 50,000 ബാരല്‍ കുറയ്ക്കും. യുഎഇ എണ്ണ ഉത്പാദനം പ്രതിദിനം 1,44,000 ബാരല്‍ കുറയ്ക്കും.
1,28,00 ബാരല്‍ കുറയ്ക്കുമെന്നാണ് കുവൈത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാഖ് 2,11,00 ബാരലും ഒമാന്‍ 40,000 ബാരലും അല്‍ജീരിയ 48,000 ബാരലും പ്രതിദിന ഉദ്പാദനം കുറയ്ക്കും.