കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യക്കരാറുമായി ബന്ധപ്പെട്ട് സോൺട കമ്പനിയിൽനിന്ന് കോഴിക്കോട് കോർപറേഷൻ പിഴ ഇടാക്കും. 38.85 ലക്ഷം രൂപയാണ് ഈടാക്കുക.
ലേലത്തുകയുടെ അഞ്ച് ശതമാനമാണ് പിഴ. കമ്പനിക്ക് കരാർ പുതുക്കി നിൽകിയതിനു പിന്നാലെയാണ് നടപടി. ബുധനാഴ്ചയാണ് സോൺട ഇൻഫ്രാടെക്കിന് കരാർ പുതുക്കി നൽകിയത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോർപറേഷനെ അറിയിച്ചിരുന്നു.
ഒരുമാസത്തിനകം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യണം. മാലിന്യം നീക്കം ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ കോര്പറേഷന് നിശ്ചയിച്ച പിഴയൊടുക്കണം എന്നിവയായിരുന്നു കരാര്‍ പുതുക്കാന്‍ കോര്പറേഷന് മുന്നോട്ട് വച്ച ഉപാധികൾ.
ഇതെല്ലാം അംഗീകരിച്ചതോടെയാണ് കമ്പനിക്ക് കരാര്‍ പുതുക്കി നല്കാന് തീരുമാനിച്ചത്.
ലേലത്തുകയുടെ അഞ്ച് ശതമാനമാണ് പിഴ. കമ്പനിക്ക് കരാർ പുതുക്കി നിൽകിയതിനു പിന്നാലെയാണ് നടപടി. ബുധനാഴ്ചയാണ് സോൺട ഇൻഫ്രാടെക്കിന് കരാർ പുതുക്കി നൽകിയത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോർപറേഷനെ അറിയിച്ചിരുന്നു.
ഒരുമാസത്തിനകം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യണം. മാലിന്യം നീക്കം ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ കോര്പറേഷന് നിശ്ചയിച്ച പിഴയൊടുക്കണം എന്നിവയായിരുന്നു കരാര്‍ പുതുക്കാന്‍ കോര്പറേഷന് മുന്നോട്ട് വച്ച ഉപാധികൾ.
ഇതെല്ലാം അംഗീകരിച്ചതോടെയാണ് കമ്പനിക്ക് കരാര്‍ പുതുക്കി നല്കാന് തീരുമാനിച്ചത്.