പാലക്കാട്: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും. മണ്ണാര്‍ക്കാട് എസ്സി -എസ്ടി കോടതിയാണ് വിധി പറയുക.
2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. അഞ്ചുവര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായത്.
കേസില്‍ 127 സാക്ഷികളില്‍ 24 പേര് കൂറുമാറിയിരുന്നു. സാക്ഷിയുടെ കണ്ണ് പരിശോധന ഉൾപ്പെടെ നിരവധി നാടകീയ രംഗങ്ങള്‍ക്കും കോടതി വേദിയായി. തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും.
2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. അഞ്ചുവര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായത്.
കേസില്‍ 127 സാക്ഷികളില്‍ 24 പേര് കൂറുമാറിയിരുന്നു. സാക്ഷിയുടെ കണ്ണ് പരിശോധന ഉൾപ്പെടെ നിരവധി നാടകീയ രംഗങ്ങള്‍ക്കും കോടതി വേദിയായി. തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും.