ന്യൂഡൽഹി: അദാനി, രാഹുൽ ഗാന്ധി വിഷയങ്ങളെ ചൊല്ലി തുടച്ചയായ നാലാം ദിവസവും പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചകഴിഞ്ഞ് രണ്ടുവരെ നിർത്തിവച്ചു.
രാഹുല്‍ സഭയില്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്നാണ് ഭരണപക്ഷ നിലപാട്. മാപ്പില്ലെന്നും അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്നുമുള്ള നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുന്നത്.
ഇതിനിടെ, രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. രാഹുൽ രാജ്യത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാനാകില്ല. വിദേശത്തും രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് രാഹുൽ സംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു.
രാഹുല്‍ സഭയില്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്നാണ് ഭരണപക്ഷ നിലപാട്. മാപ്പില്ലെന്നും അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്നുമുള്ള നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുന്നത്.
ഇതിനിടെ, രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. രാഹുൽ രാജ്യത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാനാകില്ല. വിദേശത്തും രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് രാഹുൽ സംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു.