+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്ഐയെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്ഐയെ പോലീസിൽനിന്നു പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചു
പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്ഐയെ പിരിച്ചുവിട്ടു
തിരുവനന്തപുരം: പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്ഐയെ പോലീസിൽനിന്നു പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറാണ് നിർണായക നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം, കവർച്ച, മദ്യപിച്ച് വാഹനമോടിക്കൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മുങ്ങൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് നേരത്തെ ഇദ്ദേഹം നടപടി നേരിട്ടിരുന്നു.
More in Latest News :