+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു. കേരളത്തിലെ റേഷന്‍ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാര്‍ അ
റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു. കേരളത്തിലെ റേഷന്‍ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്.

റേഷന്‍ വ്യാപാരികള്‍ക്ക് തുല്യവേതനമടക്കം വിവിധ ആവശ്യങ്ങളാണ് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നത്. ഇ-പോസ് ഇലക്ട്രോണിക് സംവിധാനത്തിന്‍റെ നിരന്തര തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഇ-പോസ് മെഷീന്‍ തകരാര്‍ നിമിത്തം റേഷന്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. അരിവിഹിതം വെട്ടിക്കുറച്ചതിനെതിരേയും പ്രതിഷേധം കടുപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
More in Latest News :