+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രിപുരയില്‍ ബിജെപി 32 സീറ്റുകള്‍ക്ക് മുന്നില്‍

അഗര്‍ത്തല: ത്രിപുരയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ബിജെപി 32 സീറ്റുകള്‍ക്ക് മുന്നില്‍. കോണ്‍ഗ്രസ് സിപിഎം സഖ്യത്തിന് 8
ത്രിപുരയില്‍ ബിജെപി 32 സീറ്റുകള്‍ക്ക് മുന്നില്‍
അഗര്‍ത്തല: ത്രിപുരയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ബിജെപി 32 സീറ്റുകള്‍ക്ക് മുന്നില്‍. കോണ്‍ഗ്രസ്- സിപിഎം സഖ്യത്തിന് 8 സീറ്റുകളില്‍ ലീഡുണ്ട്. പ്രത്യുദ് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടി 10 സീറ്റുകള്‍ക്ക് മുന്നിലാണ്.

2018ല്‍ 25 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറിയത്. ബിജെപി 36 സീറ്റുകളും ഐപിഎഫ്ടി 8 സീറ്റുകളും സിപിഎം 16 സീറ്റുകഴുമാണ് നേടിയത്.
More in Latest News :