+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആകാശ് അല്ല പാർട്ടിയുടെ മുഖം, തില്ലങ്കേരിയുടെ മുഖം പാർട്ടി പ്രവർത്തകരാണെന്ന് പി. ജയരാജൻ

തില്ലങ്കേരി: തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് പി. ജയരാജൻ. എന്നാൽ അങ്ങനെയല്ല. തില്ലങ
ആകാശ് അല്ല പാർട്ടിയുടെ മുഖം, തില്ലങ്കേരിയുടെ മുഖം പാർട്ടി പ്രവർത്തകരാണെന്ന് പി. ജയരാജൻ
തില്ലങ്കേരി: തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് പി. ജയരാജൻ. എന്നാൽ അങ്ങനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളും അംഗങ്ങളുമാണ്. തില്ലങ്കേരിയിലെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ജയരാജൻ പറഞ്ഞു.

തില്ലങ്കേരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ജയരാജന്‍റെ പരാമർശം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പറ്റുമോയെന്ന് നോക്കി കോൺഗ്രസ് തില്ലങ്കേരിയിൽ ഇടപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പി. ജയരാജൻ തില്ലങ്കേരിയിലേക്ക് എന്നാണു മാധ്യമങ്ങൾ പറഞ്ഞത്. താൻ പിന്നെ എവിടെയാ പോകേണ്ടത്. 520 പാർട്ടി മെമ്പർമാരാണ് തില്ലങ്കേരിയിലെ പാർട്ടി. അല്ലാതെ ആകാശും കൂട്ടരുമല്ല. ആകാശിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത് താൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്. അതിനു മുമ്പും അയാൾക്കെതിരെ ചില കേസുകൾ ഉണ്ടായിരുന്നു.

പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത സംഭവമായിരുന്നു ഷുഹൈബ് വധം. അതു‌കൊണ്ടുതന്നെ ആ കേസിൽപ്പെട്ട എല്ലാവരെയും പാർട്ടി പുറത്താക്കി. അതിനു മുമ്പ് ആകാശ് കേസിൽപ്പെട്ടത് രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായായിരുന്നു. അന്ന് പാർട്ടി സംരക്ഷിച്ചിട്ടുമുണ്ട്. ആകാശിനെ പുറത്താക്കിയപ്പോൾത്തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയാണെന്നും ജയരാജൻ പറഞ്ഞു.

ക്വട്ടേഷൻ സംഘത്തിന്‍റെ ഒരു സേവനവും ഈ പാർട്ടിക്കു വേണ്ടെ. ആകാശിന്‍റെ ഫേസ്ബുക്ക് കമന്‍റ് വായിച്ചെന്നും ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങൾ പാർട്ടിക്ക് ഒപ്പം നിൽക്കുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
More in Latest News :